KERALA

ആത്മഹത്യയിൽ തീരുമോ റസാഖുയർത്തിയ കലാപക്കൊടി?

അശ്വിന്‍ വല്ലത്ത്

മരണവും സമരമാണെന്ന് എഴുതിവച്ചാണ് സാംസ്കാരിക പ്രവർത്തകനും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ട് ജീവിതം അവസാനിപ്പിച്ചത്. ജീവിതം തന്നെ സമരമാക്കിയ റസാഖിന്റെ അവസാന മുദ്രാവാക്യമായിരുന്നു പഞ്ചായത്ത് ഓഫീസ് വരാന്തയിലെ ആത്മഹത്യ.

ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റിനെതിരായ പരാതികളും രേഖകളുമടങ്ങിയ ബാഗ് കഴുത്തിൽതൂക്കിയാണ് റസാഖ് ആത്മഹത്യ ചെയ്തത്. റസാഖ്‌ ഉയർത്തിയ ചോദ്യങ്ങളിലൂടെ 'ദ ഫോർത്തി'ന്റെ യാത്ര.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി