പൂരത്തിനിടയിലെ നാടോടി പൂരം

നാടോടി വിഭാഗത്തിന്റെ കുലത്തൊഴിലാണ് 'സാട്ടയടി'

ഇത്തവണ തൃശ്ശൂർ പൂരത്തിനെത്തിയവരെ ഞെട്ടിച്ചൊരു കാഴ്ച പൂരനഗരിയിലുണ്ടായിരുന്നു. മധുരയിൽ നിന്നുമെത്തിയ ഒരു സംഘം നാടോടികളുടെ 'സാട്ടയടി'യും പ്രകടനങ്ങളും. സ്വന്തം ശരീരത്തിൽ ചാട്ടയടിച്ചും കൈകൾ മുറിച്ചുമൊക്കെയാണ് ഇവരുടെ പ്രകടനം. നാടോടി വിഭാഗത്തിന്റെ കുലത്തൊഴിലാണ് 'സാട്ടയടി'. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ മറ്റ് തൊഴിലിലേക്കൊന്നും പോകാനാവുന്നില്ലെന്ന് ഇവർ പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in