KERALA

കൊമ്പന്റെ കൊലയാട്ടം

റഹീസ് റഷീദ്

കല്യാണം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ ഹൃദയരാജിന്റെ ജീവൻ ആനയെടുത്തു. ആ പെൺകുട്ടിയെ അനുജൻ അൽഫോൻസ് ജീവിതത്തിലേക്ക് കൂട്ടി. വർഷങ്ങൾക്കിപ്പുറം വീണ്ടും കാട്ടാന അവളുടെ കണ്ണീര് വീഴ്ത്തി. അൽഫോൻസിനേയും ആന ചവുട്ടി കൊന്നു. ചിന്നക്കനാലിലെ ബിഎൽ റാമിലുള്ള ഇന്നാശി മുത്തുവിന്റെ കുടുംബത്തിൽ രണ്ട് മക്കളെയടക്കം മൂന്ന് പേരെയാണ് ആന കൊന്നത്.

ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇന്നാശു മുത്തുവിനെ മൂന്ന് തവണ ആന ഓടിച്ചിട്ടുണ്ട്. ഇളയമകൻ അൽഫോൻസിനെ കൊന്നത് പട്ടാപ്പകൽ 11 മണിക്കാണ് , പക്ഷെ 2 മണിവരെ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ പോലും ആന ആരെയും അനുവദിച്ചില്ല. അൽഫോൻസിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇടയ്ക്കിടെ ആന ഇപ്പോഴും എത്താറുമുണ്ട്.

സൂപ്പര്‍ ജയന്റ്‌സ് അവസരം കളഞ്ഞുകുളിച്ചു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ക്യാപിറ്റല്‍സ്

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും