KERALA

ഗ്രോ വാസു (94): നീതി ബോധത്തിന്റെ ചെറുപ്പം

തുഷാര പ്രമോദ്

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയായിരുന്നു 2016ലെ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന സംഭവം. എന്നാൽ രണ്ടാം പിണറായി സർക്കാർ ഇതിനേക്കാൾ വലിയ വിമർശനം ഏറ്റുവാങ്ങിയ സംഭവമാണ് അതിനെതിരെ ശബ്ദിച്ച ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്.

അദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അതൊന്നും തന്നെ ഉണ്ടായില്ല. അതേസമയം ഭരണകൂടത്തിന്റെ കോടതിയുടെയോ ഒരു ഔദാര്യവും വേണ്ടെന്ന് തീരുമാനിച്ച് നിയമ വഴികളെല്ലാം നടന്നുതീർത്താണ് ഗ്രോവാസു സമരവീചിയിലേക്ക് നീങ്ങുന്നത്. സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തിയ അപൂർവ മനുഷ്യനാണ് അയനൂർ വാസു എന്ന ഗ്രോ വാസു. 94-ാം വയസ്സിൽ ജയിലിൽ നിന്നിറങ്ങുന്ന ഗ്രോ വാസു തന്റെ ഒറ്റമുറിയിലേക്കല്ല, സമര ജീവിതത്തിലേക്കാണ് വീണ്ടും നടന്നു നീങ്ങുന്നത്.

രാഹുൽ ഗാന്ധിയുടെ റായ്ബറേലി, സ്മൃതിയുടെ അമേഠിയും, അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്; 695 സ്ഥാനാർഥികള്‍ ജനവിധി തേടും

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി